തിരുവിതാംകൂറിൽ Hundi അഥവാ ഹുണ്ടിക സമ്പ്രദായം നില നിന്നിരുന്നു...
പണം സുരക്ഷിതമായി സൂക്ഷിക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത.  (അതിന്റെ ആധുനിക രൂപമാണ് ഇന്നത്തെ വികാസ് പത്രങ്ങൾ എന്ന് വേണമെങ്കിൽ പറയാം).

 ബ്രിട്ടീഷ് ഹുണ്ടിയും  തിരുവിതാംകൂറിന്റെ തനതു ഹുണ്ടിയും നിലവിൽ ഉണ്ടായിരുന്നു. നിക്ഷേപം ആയതു കൊണ്ട്  ഹുണ്ടികാ എന്ന് പേര് വന്നു.

തിരുക്കൊച്ചി സംയോജനത്തിനു ശേഷം T C KERALA എന്ന് ഉപരിമുദ്രണം ചെയ്ത ചിത്രം മുകളില്‍